“സ്ഫോടനം പോലൊരു ശബ്ദം, പിന്നാലെ മൂന്ന് ചേട്ടന്മാർ പറമ്പിൽനിന്ന് ഓടിവന്നു, അവരുടെ ശരീരം മുഴുവൻ കത്തിയ നിലയിലായിരുന്നു, ഇവിടെ നഴ്‌സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്, ശരീരത്തിൽ നിന്ന് രക്തം നിൽക്കുന്നുണ്ടായിരുന്നില്ല… അതിനിടെ ഒരു പയ്യൻ കൂടി ഓടിവന്നു, അവൻ ധരിച്ചിരുന്ന ടീ ഷർട്ട് ഊരുമോ എന്ന് ചോദിച്ചു, ഊരാൻ ശ്രമിച്ചപ്പോഴേക്കും തൊലി അടർന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു”…
തൃശൂർ: ആഘോഷം നടക്കേണ്ട ദിവസങ്ങളിൽ വലിയൊരു ദുരന്തം കൺമുന്നിൽ നടന്നതിന്റെ ഞെട്ടലിൽ നിന്ന് മുണ്ടത്തിക്കോട് നിവാസികൾ ഇതുവരെ മുക്തരായിട്ടില്ല. അപകടത്തിൽപ്പെട്ട നാലുപേർ ഓടിയെത്തിയത് അപകടം നടന്ന വെടിക്കെട്ട്...








































