പത്തനംതിട്ട ജില്ലയിൽ ഇന്ന് 93 പേർക്ക് കോവിഡ് :65 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 65 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

■വിദേശത്തുനിന്ന് വന്നവര്‍

1) സൗദിയില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (45)
2) അബുദാബിയില്‍ നിന്നും എത്തിയ പെരുനാട്, കൂനങ്കര സ്വദേശി (32)
3) ദുബായില്‍ നിന്നും എത്തിയ മേലുകര സ്വദേശി (27)
4) അബുദാബിയില്‍ നിന്നും എത്തിയ കാഞ്ഞീറ്റുകര സ്വദേശി (30)
5) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (43)
6) സൗദിയില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശി (33)
7) ദുബായില്‍ നിന്നും എത്തിയ പെരിഞൊട്ടയ്ക്കല്‍ സ്വദേശി (36)
8) ഷാര്‍ജയില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശി (41)
9) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കുറുമ്പകര സ്വദേശി (32)
10) സൗദിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (48)

■മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

11) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മേക്കൊഴൂര്‍ സ്വദേശിനി (20)
12) രാജസ്ഥാനില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശി (30)
13) ലുധിയാനയില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിനി (58)
14) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ പുന്നയ്ക്കാട് സ്വദേശി (30)
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (22)
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (42)
17) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കുരമ്പാല സൗത്ത് സ്വദേശി (37)
18) ശ്രീനഗറില്‍ നിന്നും എത്തിയ വെട്ടിയാര്‍ സ്വദേശി (32)
19) മധ്യപ്രദേശില്‍ നിന്നും എത്തിയ തലവടി സ്വദേശി (51)
20) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (54)
21) കാശ്മീരില്‍ നിന്നും എത്തിയ ചിറ്റാര്‍, പാമ്പിനി സ്വദേശി (46)
22) മാംഗ്ലൂരില്‍ നിന്നും എത്തിയ തോട്ടമണ്‍ സ്വദേശിനി (52)
23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശിനി (25)
24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശി (31)
25) ബാംഗ്ലൂരില്‍ നിന്നും എത്തിയ പുല്ലൂപ്രം സ്വദേശിനി (24)
26) ലഡാക്കില്‍ നിന്നും എത്തിയ മാമ്മൂട് സ്വദേശി (28)
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അട്ടച്ചാക്കല്‍ സ്വദേശി (53)
28) ജമ്മുവില്‍ നിന്നും എത്തിയ തോട്ടുവ സ്വദേശി (25)

■സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

29) കുളത്തൂര്‍ സ്വദേശി ദേവസ്യ ഫിലിപ്പോസ് (54) ഓഗസ്റ്റ് 21ന് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കുളള യാത്രമദ്ധ്യേ മരണമടഞ്ഞു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കണ്‍ഫര്‍മേറ്ററി ടെസ്റ്റിനായി സ്രവ സാമ്പിള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയച്ചിട്ടുണ്ട്.
30) തുവയൂര്‍ സൗത്ത് സ്വദേശിനി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
31) പൂങ്കാവ് സ്വദേശിനി (62). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
32) ഇളംപ്പളളില്‍ സ്വദേശി (72). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
33) പഴകുളം സ്വദേശിനി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
34) കവിയൂര്‍ സ്വദേശി (50). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
35) തുവയൂര്‍ സൗത്ത് സ്വദേശിനി (38). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
36) തുവയൂര്‍ സൗത്ത് സ്വദേശിനി (62). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
37) പുതുശേരി സ്വദേശി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
38) തുവയൂര്‍ സൗത്ത് സ്വദേശിനി (59). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
39) തിരുവല്ല സ്വദേശിനി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
40) കവിയൂര്‍ സ്വദേശിനി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
41) കവിയൂര്‍ സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) നെല്ലിമല സ്വദേശി (39). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
43) നെല്ലിമല സ്വദേശിനി (53). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
44) നെല്ലിമല സ്വദേശി (61). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
45) പന്തളം, കടയ്ക്കാട് സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) ഊന്നുകല്‍ സ്വദേശി (47). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
47) ഊന്നുകല്‍ സ്വദേശി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
48) ഇലന്തൂര്‍ സ്വദേശിനി (29). പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) മേലൂട് സ്വദേശി (69). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
50) കുളനട, കൈപ്പുഴ സ്വദേശി (57). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
51) കുളനട, കൈപ്പുഴ സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
52) അടൂര്‍, കണ്ണംകോട് സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
53) പറന്തല്‍ സ്വദേശിനി (32). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
54) പറന്തല്‍ സ്വദേശി (9). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
55) അടൂര്‍, കണ്ണംകോട് സ്വദേശി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
56) ചുമത്ര സ്വദേശി (4). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
57) മല്ലശേരി സ്വദേശി (80). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
58) വയല സ്വദേശി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) കുറ്റൂര്‍ സ്വദേശിനി (18). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
60) കുറ്റൂര്‍ സ്വദേശി (52). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
61) വളളംകുളം സ്വദേശിനി (63). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
62) പറക്കോട് സ്വദേശി (53). അടൂര്‍ കണ്ണംകോട്് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
63) വളളംകുളം സ്വദേശിനി (63). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
64) വളളംകുളം സ്വദേശിനി (16). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
65) പെരിങ്ങനാട് സ്വദേശി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
66) വളളംകുളം സ്വദേശി (21). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
67) വളളംകുളും സ്വദേശി (50). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
68) വളളംകുളം സ്വദേശിനി (45). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
69) മല്ലശേരി സ്വദേശി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
70) അതിരുങ്കല്‍ സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
71) അതിരുങ്കല്‍ സ്വദേശിനി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
72) കോന്നി താലൂക്ക് ആശുപത്രിയില്‍ ഹെല്‍ത്ത് വോളന്റിയറായി ജോലി ചെയ്യുന്നു (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
73) അതിരുങ്കല്‍ സ്വദേശിനി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
74) ഇളകൊളളുര്‍ സ്വദേശിനി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
75) പഴകുളം സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
76) കടമ്പനാട് സ്വദേശി (45). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
77) മലയാലപ്പുഴ-താഴം സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
78) മല്ലശേരി സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
79) മല്ലശേരി സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
80) കാരയ്ക്കാകുഴി സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
81) കൈതയ്ക്കല്‍ സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
82) കാരയ്ക്കാകുഴി സ്വദേശി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
83) മേലൂട് സ്വദേശിനി (89). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
84) മണ്ണടി സ്വദേശിനി (13). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
85) മേലൂട് സ്വദേശിനി (7). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
86) കൊടുമണ്‍ ഈസ്റ്റ് സ്വദേശിനി (17). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
87) കുളത്തുമണ്‍ സ്വദേശി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
88) മണക്കാല സ്വദേശിനി (56). ഏറത്ത് പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു രോഗിയോടൊപ്പം ബൈസ്റ്റാന്‍ഡറായിരുന്നു.
89) മേലൂട് സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
90) വായ്പ്പുര്‍ സ്വദേശിനി (25). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
91) വായ്പ്പുര്‍ സ്വദേശിനി (67). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
92) വായ്പ്പുര്‍ സ്വദേശിനി (80). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
93) കുളനട സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

Similar Articles

Comments

Advertismentspot_img

Most Popular