അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ബോംബ് വെച്ചു കൊന്നു

ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ബോംബ് വെച്ചു കൊലപ്പെടുത്തി. കുടിച്ച് ലക്കുകെട്ട ഭാര്യ അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച് വീട്ടിലുള്ള എന്തെങ്കിലും വസ്തു സെക്സ് ടോയ് ആയി ഉപയോഗിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ തനിക്കൊന്നും ഓര്‍മയില്ലെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്. എന്നാല്‍ പൊലീസ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയതു. അപെറുവിലെ അരേക്വിപ്പയിലാണ് ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്.

താനും ഭാര്യയും കൂടി മദ്യപിച്ച് ലക്കുകെട്ടെന്നും സെക്സ് ടോയ് ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോള്‍ കൈയില്‍കിട്ടിയ വസ്തു എടുത്തുവെച്ചുവെന്നുമാണ് ഭര്‍ത്താവായ കൊര്‍ണേയോ പൊലീസിനോട് പറഞ്ഞത്. താനുറങ്ങിപ്പോയെന്നും ഉണര്‍ന്നപ്പോഴാണ് ഭാര്യ മരിച്ച വിവരം അറിയുന്നതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. വീട് പരിശോധിച്ച പൊലീസിന് പല തരത്തിലുള്ള സെക്സ് ടോയ്സ് അടങ്ങിയ ബാഗ് കണ്ടെടുത്തു. ഇതിന്റെ കൂട്ടത്തില്‍ ഷെല്ലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

ചെറിയ പീരങ്കിയിലുപയോഗിക്കുന്ന തരം ഷെല്ലാണ് കണ്ടെത്തിയത്. 15.7 ഇഞ്ച് നീളവും 2.3 ഇഞ്ച് വീതിയുമുള്ള ഷെല്‍ നിര്‍വീര്യമാക്കിയതാണെന്നാകാം കോര്‍ണോയോ കരുതിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇതബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്നുവേണം കരുതാന്‍.

തന്റെ മകളെ കോര്‍ണേയോ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ലെറേനയുടെ അച്ഛന്‍ വാഷിങ്ടണ്‍ ലെറേന രംഗത്തെത്തിയിട്ടുണ്ട്. റൂബന്‍ വലേര കൊര്‍ണേയോയും ഭാര്യ യൂബിറ്റ്സ ലെറേനയുമാണ് കഥാപാത്രങ്ങള്‍. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതുവരെ താന്‍ നിയമയുദ്ധം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

pathram desk 1:
Leave a Comment